മൂന്നു ഗോളുകൾക്ക് വ്യക്തമായ ആധിപത്യത്തോടെ ബാർസ മുന്നിട്ടു നിൽക്കവേ കവാനിയുടെ നെഞ്ചകം പിളർന്ന ഗോൾ ബാർസ താരങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷകളുമെല്ലാം കെടുത്തിയിരുന്നു.എല്ലാവരും തോൽവി എന്ന സത്യത്തെ അംഗീകരിച്ചു കൊണ്ട് തുടർന്നും കളിച്ചപ്പോൾ പരാജയം അംഗീകരിക്കാനാകാതെ ഒരു കാനറി കളി കളം നിറഞ്ഞ് തകർത്ത് കളിച്ചു കൊണ്ടിരുന്നു. നെയ്മർ ജൂനിയർ എന്ന ഇരട്ട ചങ്കൻ...!!!
മിനിറ്റ് 88' തന്നെ വീഴ്ത്തിയതിന് നെയ്മറിന് ഫ്രീകിക്ക് ലഭിക്കുന്നു.അതുവരെയുള്ള ഫ്രീകിക്കുൾ എല്ലാം തുലച്ച മെസ്സിയെ കാഴ്ചകാരനാക്കി നെയ്മർ ഫ്രീകിക്ക് സുന്ദരമായ ട്രാജക്റ്ററിയിലൂടെ വലയിലെത്തികുന്നു.
മിനിറ്റ് 90' നിർണായക നിമിഷത്തിൽ പെനാൽറ്റി ലഭിക്കുന്നു.ബാർസയുടെ പെനാൽറ്റി ഓപ്ഷനായ മെസ്സി സ്പോട്ടിൽ നിന്നും മാറി നിൽക്കുന്നു( 2016 കോപ്പയിലെ നിർണായക പെനാൽറ്റി വാണം വിട്ടതായിരിക്കാം കാരണമെന്ന് കരുതുന്നു)
പകരമതാ എടുക്കാൻ വരുന്നത് സാക്ഷാൽ നെയ്മർ.വളരെ കൂളായി നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
മിനിറ്റ് 95'
ബോക്സിനുള്ളിലും പുറത്തുമായി നീക്കങ്ങൾ സൃഷ്ടിച്ച് പാരീസുകാരെ നിരന്തരം അങ്കലാപ്പിലാക്കി പാറി പറന്നു കളിച്ച കാനറി പക്ഷിയുടെ ബോക്സിനു പുറത്തു നിന്നുള്ള ത്രൂ ബോൾ റോബർടോയുടെ കാലുകളെ ലക്ഷ്യമാക്കി ഊർന്നിറങ്ങുന്നു.റോബർട്ടോ അതി വിദഗ്ധ മായി പാരീസ് വലയിലെത്തിക്കുന്നു.
നെയ്മറിന്റെ ചരിത്ര പോരാട്ടത്തിൽ പിറന്നത് ചരിത്ര നിമിഷമായിരുന്നു...!!!!!
ഇന്നലെ കളിയുടെ അവസാന നിമിഷങ്ങളിൽ കിട്ടിയ ഫ്രീകിക്കും പെനാൽറ്റിയും നെയ്മർ ഗോളാക്കി മാറ്റിയത് ചില്ലറ കാര്യമല്ല.വളരെ ചുരുക്കം പേർക്ക് മാത്രമേ നിർണായക മൽസരങ്ങളിലെ അവസാന നിമിഷങ്ങളിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോൾ പെനാൽറ്റിയും ഫ്രീകിക്കും ഒരുമിച്ച് ലഭിക്കുകയും അത് മുതലാക്കിയവരുമുള്ളൂ.
ബാർസ മൂന്ന് ഗോളുകൾക്ക് പിറകിൽ നിൽക്കവേ അന്ത്യ നിമിഷങ്ങളിൽ നെയ്മർ രണ്ടു മിനിറ്റിനിടെ സെറ്റ് പീസുകളുടെ മാന്ത്രികത തീർത്തപ്പോൾ എനിക്കോർമ്മ വന്നത് 2004 യൂറോ കപ്പിലെ ഫ്രാൻസ് ×ഇംഗ്ലണ്ട് മൽസരമായിരുന്നു. ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് ഗോളിലൂടെ വിജയത്തിലേക്ക് നീങ്ങിയ ഇംഗ്ലീഷ് നിരയെ അൽഭുതപ്പെടുത്തി 90ആം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും സിദാന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കുകയും തുടർന്ന് 92 ആം മിനിറ്റിൽ ഹെൻറിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത സിദാൻ ഇംഗ്ലീഷ് ഗോളി സിമാനെ മറികടന്ന് അനായാസതോടെ ലക്ഷ്യത്തിലെത്തിച്ചു.കളിയു ടെ അവസാനത്തിലെ വെറും രണ്ട് മിനിറ്റ് കൊണ്ട് രണ്ട് സെറ്റ് പീസുകളാൽ ഇംഗ്ലീഷുകാരുടെ കയ്യിൽ നിന്നും വിലപ്പെട്ട മൂന്നു പോയിന്റ് നേടുകയായിരുന്നു സിദാൻ.
എന്നാൽ പിന്നീട് ഫ്രഞ്ച് ടീം ക്വാർട്ടറിൽ ഗ്രീസിനോട് തോറ്റു പുറത്താവുകയായിരുന്നു.
അതുപോലെ തന്നെയായിരുന്നു പാരീസിനെതിരെ നെയ്മറും അന്ത്യത്തിലെ രണ്ട് മിനിറ്റുകൾക്കിടയിൽ സെറ്റ് പീസുകളുടെ മനോഹാരിത തീർക്കുകയും അവസാന സെക്കന്റിൽ വിജയഗോളിന് വിസ്മയിപ്പിക്കുന്ന അസിസ്റ്റു നൽകി സിൽവയുടെ സംഘത്തിൽ നിന്നും ക്വാർട്ടർ പിടിച്ചടക്കുകയായിരുന്നു നെയ്മർ എന്ന ഇരട്ട ചങ്കൻ കാനറി...
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് നെയ്മർ നടത്തിയപ്പോൾ തെളിയിക്കപ്പെട്ടത് നിലവിൽ ലോക ഫുട്‌ബോളിലെ സെറ്റ് പീസുകളിലെ രാജാവ് ആരെന്നതിനുള്ള ഉത്തരം കൂടിയായിരുന്നു.നാല് ഗോളെന്ന വമ്പൻ ലീഡ് കടക്കണമെന്ന സമ്മർദ്ദവുമായാണ് നെയ്മർ 88 മിനിറ്റിൽ തനിക്ക് തന്നെ ലഭിച്ച ഫ്രീകിക്കും 90 മിനിറ്റിലെ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചത്.എന്ന ാൽ ബാർസയുടെ നമ്പർ വൺ സെറ്റ് പീസ് ഓപ്ഷനായ മെസ്സി കിട്ടിയ ഫ്രീ കിക്കുഖളെല്ലാം തുലച്ചു.ഇവിടെ വ്യക്തമാവുന്നത് നെയ്മറിന്റെ കൃത്യതയാണ്.ആയിരമോ പതിനായിരമോ അറ്റെംപറ്റുകളിൽ ഇരുപതോ ഇരുപത്തിയഞ്ചോ ഫ്രീ കിക്കുൾ ഗോളാക്കിയതല്ല കാര്യം.കുറഞ്ഞ അറ്റെംപറ്റുകളിൽ ഫ്രീ കിക്കുകൾ മുതലാക്കുന്നവനാണ് യഥാർത്ഥ ഫ്രീകിക്ക് വിദഗധൻ.അതാണ് നെയ്മർ ജൂനിയർ..2011-17 വരെയുള്ള രാജ്യാന്തര+ക്ലബ് സീസണുകൾ പരിശോധിച്ചാൽ ഇന്നലെത്തെയും കൂടി കൂട്ടി മൊത്തം പതിനാറ് ഫ്രീകിക്ക് ഗോളുകൾ.ഓർക്കുക 2013 മുതൽ നെയ്മർ മെസ്സിക്കും സാവിക്കും കീഴിലും തുടർന്ന് സാവി പോയതോടെ മരുഭൂമിയിൽ വല്ലപ്പോഴും പെയ്യുന്ന മഴ പോലെ ഒരു ഫ്രീക്കിക്കും ലഭിക്കും ബാർസയിലാണയിൽ.
ഇങ്ങനെ ഒരു സ്ഥിതിയിൽ ബാർസയോടപ്പം അഞ്ച് ഗോളുകൾ , സാന്റോസിൽ മൂന്ന് ഗോളുകൾ, കാനറിപ്പടയിൽ എട്ട് ഗോളുകളും( ബ്രസീൽ ടീമിൽ ഡേവിഡ് ലൂയിസും ആൽവെസും ഒസ്കാറും ഹൾകും ഫ്രികിക്ക് ഓപ്ഷനായിരുന്നൂവെന്ന് കൂടി ഓർക്കുക)
ബെസ്റ്റ് പ്ലയർ ഇൻ ദ വേൾഡ്
ഫ്രീകിക്ക് മാസ്ട്രോ Neymar Jr.🙌
മിനിറ്റ് 88' തന്നെ വീഴ്ത്തിയതിന് നെയ്മറിന് ഫ്രീകിക്ക് ലഭിക്കുന്നു.അതുവരെയുള്ള ഫ്രീകിക്കുൾ എല്ലാം തുലച്ച മെസ്സിയെ കാഴ്ചകാരനാക്കി നെയ്മർ ഫ്രീകിക്ക് സുന്ദരമായ ട്രാജക്റ്ററിയിലൂടെ വലയിലെത്തികുന്നു.
മിനിറ്റ് 90' നിർണായക നിമിഷത്തിൽ പെനാൽറ്റി ലഭിക്കുന്നു.ബാർസയുടെ പെനാൽറ്റി ഓപ്ഷനായ മെസ്സി സ്പോട്ടിൽ നിന്നും മാറി നിൽക്കുന്നു( 2016 കോപ്പയിലെ നിർണായക പെനാൽറ്റി വാണം വിട്ടതായിരിക്കാം കാരണമെന്ന് കരുതുന്നു)
പകരമതാ എടുക്കാൻ വരുന്നത് സാക്ഷാൽ നെയ്മർ.വളരെ കൂളായി നെയ്മർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു.
മിനിറ്റ് 95'
ബോക്സിനുള്ളിലും പുറത്തുമായി നീക്കങ്ങൾ സൃഷ്ടിച്ച് പാരീസുകാരെ നിരന്തരം അങ്കലാപ്പിലാക്കി പാറി പറന്നു കളിച്ച കാനറി പക്ഷിയുടെ ബോക്സിനു പുറത്തു നിന്നുള്ള ത്രൂ ബോൾ റോബർടോയുടെ കാലുകളെ ലക്ഷ്യമാക്കി ഊർന്നിറങ്ങുന്നു.റോബർട്ടോ അതി വിദഗ്ധ മായി പാരീസ് വലയിലെത്തിക്കുന്നു.
നെയ്മറിന്റെ ചരിത്ര പോരാട്ടത്തിൽ പിറന്നത് ചരിത്ര നിമിഷമായിരുന്നു...!!!!!
ഇന്നലെ കളിയുടെ അവസാന നിമിഷങ്ങളിൽ കിട്ടിയ ഫ്രീകിക്കും പെനാൽറ്റിയും നെയ്മർ ഗോളാക്കി മാറ്റിയത് ചില്ലറ കാര്യമല്ല.വളരെ ചുരുക്കം പേർക്ക് മാത്രമേ നിർണായക മൽസരങ്ങളിലെ അവസാന നിമിഷങ്ങളിൽ ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോൾ പെനാൽറ്റിയും ഫ്രീകിക്കും ഒരുമിച്ച് ലഭിക്കുകയും അത് മുതലാക്കിയവരുമുള്ളൂ.
ബാർസ മൂന്ന് ഗോളുകൾക്ക് പിറകിൽ നിൽക്കവേ അന്ത്യ നിമിഷങ്ങളിൽ നെയ്മർ രണ്ടു മിനിറ്റിനിടെ സെറ്റ് പീസുകളുടെ മാന്ത്രികത തീർത്തപ്പോൾ എനിക്കോർമ്മ വന്നത് 2004 യൂറോ കപ്പിലെ ഫ്രാൻസ് ×ഇംഗ്ലണ്ട് മൽസരമായിരുന്നു. ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്ക് ഗോളിലൂടെ വിജയത്തിലേക്ക് നീങ്ങിയ ഇംഗ്ലീഷ് നിരയെ അൽഭുതപ്പെടുത്തി 90ആം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നും സിദാന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കുകയും തുടർന്ന് 92 ആം മിനിറ്റിൽ ഹെൻറിയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി എടുത്ത സിദാൻ ഇംഗ്ലീഷ് ഗോളി സിമാനെ മറികടന്ന് അനായാസതോടെ ലക്ഷ്യത്തിലെത്തിച്ചു.കളിയു
എന്നാൽ പിന്നീട് ഫ്രഞ്ച് ടീം ക്വാർട്ടറിൽ ഗ്രീസിനോട് തോറ്റു പുറത്താവുകയായിരുന്നു.
അതുപോലെ തന്നെയായിരുന്നു പാരീസിനെതിരെ നെയ്മറും അന്ത്യത്തിലെ രണ്ട് മിനിറ്റുകൾക്കിടയിൽ സെറ്റ് പീസുകളുടെ മനോഹാരിത തീർക്കുകയും അവസാന സെക്കന്റിൽ വിജയഗോളിന് വിസ്മയിപ്പിക്കുന്ന അസിസ്റ്റു നൽകി സിൽവയുടെ സംഘത്തിൽ നിന്നും ക്വാർട്ടർ പിടിച്ചടക്കുകയായിരുന്നു നെയ്മർ എന്ന ഇരട്ട ചങ്കൻ കാനറി...
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത പ്രകടനങ്ങളിലൊന്ന് നെയ്മർ നടത്തിയപ്പോൾ തെളിയിക്കപ്പെട്ടത് നിലവിൽ ലോക ഫുട്‌ബോളിലെ സെറ്റ് പീസുകളിലെ രാജാവ് ആരെന്നതിനുള്ള ഉത്തരം കൂടിയായിരുന്നു.നാല് ഗോളെന്ന വമ്പൻ ലീഡ് കടക്കണമെന്ന സമ്മർദ്ദവുമായാണ് നെയ്മർ 88 മിനിറ്റിൽ തനിക്ക് തന്നെ ലഭിച്ച ഫ്രീകിക്കും 90 മിനിറ്റിലെ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചത്.എന്ന
ഇങ്ങനെ ഒരു സ്ഥിതിയിൽ ബാർസയോടപ്പം അഞ്ച് ഗോളുകൾ , സാന്റോസിൽ മൂന്ന് ഗോളുകൾ, കാനറിപ്പടയിൽ എട്ട് ഗോളുകളും( ബ്രസീൽ ടീമിൽ ഡേവിഡ് ലൂയിസും ആൽവെസും ഒസ്കാറും ഹൾകും ഫ്രികിക്ക് ഓപ്ഷനായിരുന്നൂവെന്ന് കൂടി ഓർക്കുക)
ബെസ്റ്റ് പ്ലയർ ഇൻ ദ വേൾഡ്
ഫ്രീകിക്ക് മാസ്ട്രോ Neymar Jr.🙌
Eda Malamyran Sudappi nayintemone, Sergi Roberto Goal illayirunnel ninak ee bloginu pakaram Andi oombi irikarnnu. Pinne Messi etra Big chances, key passes aa kaliyil undarnennu nokkada thayoli
ReplyDelete